Friday, February 13, 2009

പറഞ്ഞറിയിക്കാന്‍ വയ്യാത്ത സ്നേഹം

ഈ പാവം മൃഗത്തെ കഷ്ടപ്പെടുതിയിട്ടുവേണോ ഭക്തി പ്രകടിപ്പിക്കാന്‍. ..

മനോരമ
(14/02/09)
¦È ®ÝáKUJí: ºGBZ ÉáÈ£ÉøßçÖÞÇßAâ
æµÞ‚ß: çfçdÄÞWØÕBZAáÉçÏÞ·ßAáK ¦ÈµZAá ÌÞǵÎÞÏ ºGBZ ÉáÈ£ÉøßçÖÞÇß‚á ØVAÞV ÉáÄßÏ ©JøÕßùAÃæÎKÞÕÖcæMGá èÙçAÞ¿ÄßÏßWÙV¼ß. ÈÞGÞÈ ÉøßÉÞÜÈ ÈßÏÎJßWçMÞÜᢠµVÖÈ ÕcÕØíŵZ §æˆKßøßæA, ØVAÞV ©JøÕáµ{áæ¿ ÉßXÌÜÎ߈ÞæÄ çËÞùØíxí ºàËí µYØVçÕxV 2008 æËdÌáÕøß 25Èí ÉáùæM¿áÕß‚ ©JøÕá ÈßÏÎÕßøáiÎÞæÃKí ¦çøÞÉß‚í ÄãMâÃßJáù ØbçÆÖß ¦V. Ùøßµã×íÃX ØÎVMß‚ ÙV¼ß ÉßKà¿á Éøß·ÃßAá¢.

¦ÈæÏ ®ÝáKUßAÞÈáU ÈßÏdLâ ÎâÜ¢ ÄãMâÃßJáù ÉâVÃdÄÏàÖ çfdÄJßÜᢠºA¢µá{Bø çfdÄJßÜᢠÈßÖíºßÄ ØÎÏB{ßW ÎÞdÄÎÞÃá ÉùæÏ¿áMí ¥ÈáÕÆß‚ßGáUÄí. ÉùæÏ¿áMá ÉâVJßÏÞAÞX ¨ ØÎÏ¢ ÎÄßÏÞÕ߈ ®KÄßÈÞW øÞÕßæÜ ÎáÄW ÉùæÏ¿áMí ¥ÈáÕÆßAÃæÎKá ÙV¼ßÏßW ¦ÕÖcæM¿áKá.


പറയെടുപ്പിന്‌ ആനയെ എഴുന്നള്ളിക്കല്‍ നിയന്ത്രണത്തിനെതിരെ ഹര്‍ജി

കൊച്ചി: ആനയെ പകല്‍ 11മുതല്‍ 3വരെ വെയിലത്ത്‌ റോഡിലൂടെ എഴുന്നള്ളിക്കരുതെന്ന ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്ററുടെ ഉത്തരവ്‌ നിയമവിരുദ്ധമെന്ന്‌ ഹര്‍ജി. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലും, ചക്കംകുളങ്ങര ക്ഷേത്രത്തിലും രാവിലെ മുതല്‍ പറയുത്സവത്തിന്‌ ആനയെ എഴുന്നള്ളിക്കാന്‍ അനുവദിക്കണമെന്നാണാവശ്യം.

നാട്ടാനപരിപാലന നിയമത്തില്‍ ഇത്തരം നിയന്ത്രണം നിര്‍ദ്ദേശിക്കുന്നില്ലെന്നിരിക്കേ ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ 2008 ഫിബ്രവരി 25ന്‌ ഇറക്കിയ ഉത്തരവ്‌ നിയമവിരുദ്ധമാണെന്നാണ്‌ ഹര്‍ജിയില്‍ പറയുന്നത്‌.

ഫിബ്രവരി 6മുതല്‍ 23വരെയാണ്‌ ഈ ക്ഷേത്രങ്ങളില്‍ കുംഭമാസത്തിലെ പറയുത്സവം. ആനപരിപാലന നിയമ വ്യവസ്ഥയും, ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്ററുടെ ഉത്തരവും പരിഗണിച്ച്‌ കൊച്ചി ദേവസ്വംബോര്‍ഡ്‌ എല്ലാ ക്ഷേത്രങ്ങളിലും പറയെഴുന്നള്ളിപ്പ്‌ നിര്‍ത്തിവെയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ മൂന്നുമണിക്കുശേഷം പറയുത്സവത്തിന്‌ ദേവസ്വം ബോര്‍ഡ്‌ പ്രത്യേകാനുമതി നല്‍കി. എന്നാല്‍ ഉത്സവക്കാലത്ത്‌ നാലായിരത്തോളം ഭക്തര്‍ പറനിറയ്‌ക്കുമെന്നതിനാല്‍ പരിമിതമായ സമയം പോരാതെ വരുമെന്നും എല്ലാ ഭക്തര്‍ക്കും പറനിറയ്‌ക്കാനവില്ലെന്നും തൃപ്പൂണിത്തുറ തെക്കും ഭാഗം സ്വദേശി ആര്‍. ഹരികൃഷ്‌ണന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഇത്‌ ഹൈക്കോടതി പിന്നീട്‌ പരിഗണിക്കും.

Wednesday, February 11, 2009

Fifth Death (11/02/09)

One more mahout killed by an elephant at Kalladikkode, Mannarkkad

The total toll of the year : 5

Mahout : 3
By stander (male) : 1
Bystander (female) : 1


(photo Metrovartha)

Malayalamanorama(12/2/09)
¦ÈÏáæ¿ µáçJxí ÉÞMÞX Îøß‚á
µÜï¿ßçAÞ¿í: ©WØÕJßÈßæ¿ §¿E ¦ÈÏáæ¿ µáçJxí ØÎàÉÎáIÞÏßøáK ¦ÈÏáæ¿ ÉÞMÞX Îøß‚á. øIÞ¢ ÉÞMÞÈÞÏ µ¿OâV µã×íÃdÉßÏÏßW øÞÇÞµã×íÃX ®K ©HßAáGÈÞ(45)Ãí Îøß‚Äí. çµÞÃßAÝß ØdÄ¢µÞÕí ©‚ÞVçÕÜÏáæ¿ ®ÝáKUßMí µÝßEí οBáKÄßÈßæ¿ §¿E ΢·ÜÞ¢µáKí çµÖÕX ®K ¦È ØÎàÉJáIÞÏßøáK ·áøáÕÞÏâøMX ®K ¦ÈÏáæ¿ øIÞ¢ÉÞMÞX ©HßAáGæÈ µáJßÎÜVJáµÏÞÏßøáKá. Äá¿VKí §øá{ßçÜAí ²Þ¿ßÏ çµÖÕX ²øá ÎÃßAâçùÞ{¢ dÉçÆÖJí ÍàµøÞLøàf¢ Øã×í¿ß‚á. ÉßKà¿í ÈÞGáµÞøᢠÉÞMÞÈᢠçºVKí Ä{‚á. ÈÞGáµÞV ©HßkkAáGæÈ ¼ßÜïÞ ¦ÖáÉdÄßÏßçÜAí æµÞIáçÉÞæÏCßÜᢠÕÝßÎçÇc Îøß‚á.



Tuesday, February 10, 2009

എന്തൊരു സ്നേഹം

കണ്ണുകാണാത്ത ഒരു ആനയെ എഴുന്നളിക്കാന്‍ വേണ്ടി ആന പ്രേമികള്‍ നടത്തുന്ന ശ്രമങ്ങള്‍ കോടതി ഇടപെട്ടു തടഞ്ഞു ....

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ എഴുന്നള്ളിക്കല്‍: ആവശ്യം കോടതി നിരസിച്ചു

കൊച്ചി: ഗജരാജ സമ്രാട്ട്‌ (എന്തൊരു വര്‍ണന ) തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ തെച്ചിക്കോട്ടുകാവിലെ ഉത്സവത്തിന്‌ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഈ ആനയ്‌ക്ക്‌ ഒരു കണ്ണിന്‌ പൂര്‍ണമായും മറ്റേ കണ്ണിന്‌ ഭാഗികമായും കാഴ്‌ചയില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട്‌ ഹാജരാക്കിയാണ്‌ അനുമതി നിഷേധിച്ചതിനെ വനംവകുപ്പ്‌ ന്യായീകരിച്ചത്‌. എറണാകുളം ശിവക്ഷേത്രത്തില്‍ ഈ ആന അക്രമാസക്തനായതുമൂലം ഒരു സ്‌ത്രീയുടെ ജീവന്‍ നഷ്ടമായിരുന്നു. ഇനിയൊരപകടം തടയാന്‍ വനംവകുപ്പ്‌ സ്വീകരിക്കുന്ന മുന്‍കരുതലിനെ മറികടന്ന്‌ ഉത്തരവ്‌ നല്‍കാനാവില്ലെന്ന്‌ ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്‌ വ്യക്തമാക്കി.

തെച്ചിക്കോട്ടുകാവ്‌ ദേവസ്വം പ്രസിഡന്റ്‌ തൃശ്ശൂര്‍ പേരാമംഗലം മുണ്ടയൂര്‍ വളപ്പില്‍ എം.എസ്‌. നാരായണനാണ്‌ അനുമതിക്കായി കോടതിയെ സമീപിച്ചത്‌. തെച്ചിക്കോട്ടുകാവില്‍ 11ന്‌ പറ, പൂരം, വേല എ ന്നിവയുണ്ട്‌. 1984 മുതല്‍ ഈ ആനയെയാണ്‌ എഴുന്നള്ളിക്കുന്നത്‌. വൈദ്യപരിശോധനയില്‍ ആനയ്‌ക്ക്‌ മദപ്പാടില്ലെന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.


Sunday, February 8, 2009

Fourth Death (08/02/09)

Today (08/02/09) one more person (mahout) was killed by an elephant at Kunnamkulam, Thrissur.

The total toll of the year: 4

Mahout : 2
By stander (male): 1
Bystander (female): 1


Manorama
(photo: metrovartha)
ÄãÖâøßW ¦È ÉÞMÞæÈ ºÕßGßæAÞKá

ÄãÖâdV: ÄãÖâV µáK¢µá{¢ ºàø¢µá{Jí §¿E ¦È øIÞ¢ ÉÞMÞæÈ ºÕßGßæAÞKá. ÉÞÜAÞ¿í ØbçÆÖß øÞÎX ¦Ãí Îøß‚Äí. µÆ{ßAÞÕí dɵÞÖí ÖCV ®K ¦È ¦Ãí §¿EÄí èÕµßGí ÈÞÜøçÏÞæ¿ÏÞÏßøáKá Ø¢ÍÕ¢.

øIÞ¢ ÉÞMÞX ¦ÈÏáæ¿ ÄáOßèAÏáæ¿ ¥¿áçJAá æºKÄÞÃí ¦ÈæÏ dÉçµÞÉßÄÈÞAßÏÄí. øIÞ¢ ÉÞMÞæÈ §¿ß‚ßG çÖ×¢ ºÕßGßæAÞÜïáµÏÞÏßøáKá. øÞÎæa µÞÜáµZ çÕVæÉG ÈßÜÏßÜÞÃí.

øIÞ¢ ÉÞMÞæÈ æµÞK çÖ×¢ ¦È ¥¿áJáU ÉùOßçÜAí ³¿ßAÏùß. §ÄßÈßæ¿ ²KÞ¢ ÉÞMÞX ¦ÈæÏ Ä{‚ÄßÈÞW µâ¿áÄW ¥Èß×í¿ Ø¢ÍÕBZ ©IÞÏßÜï.


Mathrubhumi


കുന്നംകുളം:ചീരംകുളം പൂരത്തിനിടെ ഇടഞ്ഞ കളരിക്കാട്‌ പ്രകാശ്‌ ശങ്കര്‍ എന്ന ആന പാപ്പാനെ ചവിട്ടിക്കൊന്നു. കൊടുവായൂര്‍ പുലരോട്‌ കേലിയുടെ മകന്‍ രാമന്‍ (49) ആണ്‌ മരിച്ചത്‌.

ചെമ്മണ്ണൂര്‍ പൂരാഘോഷക്കമ്മിറ്റിയുടെ പൂരം ക്ഷേത്രത്തിനടുത്ത്‌ എത്തിയപ്പോഴാണ്‌ ആന ഇടഞ്ഞത്‌.

നിരനിരയായി വന്ന മൂന്ന്‌ ആനകള്‍ക്കിടയില്‍ പ്രകാശ്‌ ശങ്കര്‍ ഒപ്പമുണ്ടായിരുന്ന രണ്ടാംപാപ്പാന്‍ രാമനെ പെട്ടെന്നു തട്ടിയിട്ടു. ആനയുടെ കാലിനരികിലേക്ക്‌ വീണ രാമനെ ആന ഒരു കാലുകൊണ്ട്‌ ചവിട്ടി. പാപ്പാന്റെ ശരീരം മറ്റേകാലുകൊണ്ട്‌ ചവിട്ടിവലിച്ചു. അദ്ദേഹത്തിന്റെ വലതുകാല്‍ ശരീരത്തില്‍നിന്ന്‌ വേറിട്ടുവീണു. മറ്റാരെയും ആന ഉപദ്രവിച്ചില്ല. ഒന്നാംപാപ്പാന്‍ രാജുവിന്‌ ഉടന്‍ ആനയെ നിയന്ത്രിക്കാനായി. ആനപ്പുറത്തുണ്ടായിരുന്ന മൂന്നുപേരും സുരക്ഷിതരായി ഇറങ്ങി.

ആംബുലന്‍സ്‌ എത്താന്‍ വേണ്ടിവന്ന 15 മിനിറ്റോളം രാമന്‍ റോഡരികില്‍ വേദന സഹിച്ചുകിടന്നു. അയല്‍വാസികള്‍ വെള്ളം നല്‍കി. ആസ്‌പത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം റോയല്‍ ആസ്‌പത്രിയുടെ മോര്‍ച്ചറിയിലേക്കു മാറ്റി.

രാമന്റെ അമ്മ പരേതയായ അയ്യ. ഭാര്യ: പത്മാവതി. മക്കള്‍: നിഷാദ്‌, നിഷ, നിധീഷ്‌.


Friday, February 6, 2009

Another Elephant Attack (07/02/09)

ÍÞ·cJßæa ææµµZ øfß‚á; øIÞ¢ÉÞMÞX ÖÖßÇøÈá øIÞ¢ ¼z¢

çµÞGÏ¢: ÎøÃJßçÜAáU ÕàÝíºÏßWÈßKá ÄæK µÞJ ÍÞ·cJßæa µøBæ{Aáùß‚á ÖÖßÇøÈí §çMÞÝᢠÕßÖbÞØÎÞÏßGßÜï. ©WØÕJßÈßæ¿ §¿E ¦È ÄGßæÏùßEÄá ÎÞdÄ¢ øIÞ¢ ÉÞMÞÈÞÏ ÕUß‚ßù ØbçÆÖß µßÝçAAâxí ÖÖßÇøX ²ÞVÎßAáKáIí. ²øáÉÞ¿á ÄÞÝíºÏßW ®Õßæ¿çÏÞ çÉÞÏß ÕàæÃKᢠÎÈTßÜÞÏß. ÉßKà¿á µHá ÄáùKÄí çÉÞAxßW µß¿K æÎÞææÌW çËÞY ÈßVJÞæÄ æ̈¿ß‚çMÞÝÞÃí; ÕàÃÄá µßÃxßÜÞÏßøáKá ®KùßEÄí §KæÜ ¦ÖáÉdÄßAß¿AÏßWÕ‚á¢.

ÕcÞÝÞÝíº ¥VÇøÞdÄß µÞÃAÞøß dÖàµã×íÃçfdÄJßæÜ ©rÕJßÈßæ¿ §¿E ÉÞÜAáçKW Õß¼ÏX ®K æµÞOÈÞÈ ÄGßæÏùßE ÖÖßÇøÈí §Äá øIÞ¢ ¼zÎÞÃí. øÞdÄß ÍÞ·cçÆÕÄ ÖÖßÇøæa ²MÎáIÞÏßøáKá. ¦Æc¢ ¦ÈÏáæ¿ µÞÜßÈ¿ßÏßWæM¿ÞæÄ øfæMGá. ÉßKà¿á µßÃxßçÜAá æÄùß‚áÕàÃçMÞZ ®Õßæ¿ÏᢠÄÜÏ߿߂߈; æÕUJßW ÎáBßÏÄáÎ߈.

¯xÕᢠdÉÇÞÈ¢ çÉÞAxßW µß¿K æÎÞææÌW çËÞY æÄùß‚áçÉÞÏßæÜïKÄÞÏßøáKá.çËÞÃßW µâGáµÞøßÜÞçøÞ Õß{ß‚ÄáæµÞIá ÎÞdÄÎÞÃí ÖÖßÇøX µßÃxßW µß¿AáK ÕßÕø¢ ÉáùJùßEÄí. §¿E ¦È ÖÖßÇøæÈ ÄGßæÏùßEÄí ¦øᢠµIßøáK߈. ÌÙ{JßÈᢠÉøßdÍÞLßAáÎß¿ÏßW ¦VAᢠ²KᢠÕcµíÄÎÞÏÄáÎ߈. ²KÞ¢ ÉÞMÞÈÞÏ ÍdÆÈÞÃí ³çGÞ èdÁÕùÞÏ ¿ß. æµ. ØÄà×ßçÈÞ¿í ÖÖßÇøX ¦ÈÏáæ¿ ¦dµÎÃJßÈí §øÏÞÏ ÕßÕø¢ ÉùÏáKÄᢠÄá¿VKá æÎÞææÌÜßW

³¿ßAâ¿ßÏÕøÞÃá ÖÖßÇøæÈ ÉáùæJ¿áJá æÎÁßAW çµÞ{¼í ¦ÖáÉdÄßÏßæÜJß‚Äí. ÄÜÏíAᢠÎá~Jßæa ²øá ÍÞ·JᢠÎáùßÕᢠ¥ØíÅßAá æÉÞGÜᢠ©æIKæÄÞÝß‚ÞW µÞøcÎÞÏ ÉøáAáµ{߈ ÖÖßÇøÈí. æºùáMJßW ÎøJßWÈßKá ÕàÃí ²¿ßE ææµAí §çMÞÝᢠØbÞÇàÈAáùÕáI

Elephant Created Pandemonium in the Temple (06/02/09)

Keralakaumudi (06/02/09)

AT¥t: AT¥t d¡tÏo¡jZ¢ J®©n±Y·¢v cT¼ LQ©hqi®´¢¨T J¤¶¢¨´¡Øu l¢j©Ù¡T¢iY® dj¢±g¡É¢ o¦n颵¤. Bc l¢jÙY® JÙ® H¡T¤¼Y¢c¢¨T l£X® J¡v HT¢º AT¥t cLjog¡ o¥±dÙ® j©hm® J¤h¡t (53) ¨c Y¢j¤lcÉd¤j« ¨hV¢´v ©J¡©qQ® Bm¤d±Y¢i¢v ±d©lm¢¸¢µ¤.

C¼¨k ¨¨lJ¢¶® AÕ® hX¢©i¡¨Ti¡X® o«gl«. ©È±Y·¢¨k Bs¡¶® DËl©·¡Tc¤fÜ¢µ® cT¼ LQ©M¡ni¡±Yi®´¢¨Ti¡X® AÕ¤lio¤J¡jc¡i h¤Y¤J¤q« ©L¡l¢zu F¼ J¤¶¢¨´¡Øu l¢jÙY®. ¨OÙ©hq·¢¨Êi¤« dÕl¡a¬·¢¨Êi¤« mf®a©M¡n·¢c¢¨T lk¢i BcJq¤¨T d¢¼¢k¡i¢ J¤s¤Ø¤J¡¶¢ c£¹¢i ©L¡l¢zu ±dg¡ ͤV¢©i¡i®´® h¤¼¢vlµ® d¡¸¡¨Ê c¢t©Àm« AlLX¢µ® l¢j©Ù¡T¤Ji¡i¢j¤¼¤. Bc H¡T¢ i¤. d¢ o®J¥q¢c® h¤¼¢k¤¾ e¤T®d¡·¢©k´® Jis¢i©Y¡¨T J¡r®O´¡j¤« H¡¶« Bj«g¢µ¤. Cª H¡¶·¢c¢¨Ti¡X® ¨J. Fo®. Bt. T¢. o¢ Í¡Ê¢©k´® ©d¡i cLjog o¥±dÙ® H¡T¢l£X® dj¢©´×Y®. e¤T®d¡·¢v c¢¼® Y¢j¢¨J ©s¡V¢v Cs¹¢i Bc h×® BcJw´¢Ti¢©k´® Jis¢ H¡¶« Y¤Tt¼¤. C©Y¡¨T ©M¡ni¡±Y GY¡c¤« ohi« Ak©Æ¡k¨¸¶¤. CY¢c¢¨T d·c«Y¢¶ Fk¢eÊ® o®J§¡V¢¨k ©V¡Jéth¡j¡i ©L¡dJ¤h¡t, o¡i¢ ±do¡a® F¼¢lj¤¨T ©cY¦Y§·¢k¤¾ o«Ml¤« d¡¸¡uh¡j¤« ©Ot¼® oh£d·¤¾ hj·¢v J¤¶¢¨´¡Ø¨c Yqi®´¤Ji¡i¢j¤¼¤.




Third Death of The Year (06/02/09)

ആനയില്ലാതെ നമുക്കു എന്താഘോഷം ???


എറണാകുളത്ത്‌ ആന ഇടഞ്ഞു, സ്‌ത്രീ മരിച്ചു

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തില്‍ ഉത്സവത്തിന്‌ കൊണ്ടുവന്ന ആന എഴുന്നള്ളത്തിനിടെ ഇടഞ്ഞു. അപകടത്തില്‍ ഒരു സ്‌ത്രീ മരിക്കുകയും നിരവധിപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. മരിച്ച സ്‌ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവര്‍ എറണാകുളം ജനറല്‍ ആസ്‌പത്രി, മെഡിക്കല്‍ മിഷന്‍ ആസ്‌പത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്‌.

ഇന്നു രാവിലെയാണ്‌ സംഭവം. എഴുന്നള്ളത്തിന്‌ കൊണ്ടുവന്ന തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ എന്ന ആനയാണ്‌ ഇടിഞ്ഞത്‌. മുത്തുക്കുട കണ്ണില്‍ കൊണ്ടതാണ്‌ ആനയെ പ്രകോപിപ്പിച്ചതെന്ന്‌ കരുതുന്നു. ഇടഞ്ഞ ആന രണ്ടുതവണ ക്ഷേത്രത്തിന്‌ ചുറ്റുമോടിയശേഷം പിന്നീട്‌ പുറത്തേയ്‌ക്ക്‌ ഓടുകയായിരുന്നു.

ഇതിനിടെയാണ്‌ പരിഭ്രാന്തരായി ഓടിയവര്‍ക്ക്‌ വീണു പരിക്കേറ്റത്‌. പരിക്കേറ്റവരില്‍ ഏറെയും സ്‌ത്രീകളും കുട്ടികളുമാണ്‌. ആനയെ പിന്നീട്‌ പാപ്പാന്മാര്‍ ചേര്‍ന്ന്‌ തളച്ചു.

Mathrubhumi

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ്‌ ഒരു സ്‌ത്രീ മരിച്ചു. സാരമായി പരിക്കേറ്റ 18 പേരെ ആസ്‌പത്രികളില്‍ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ എരൂര്‍ മഞ്ഞേലിപ്പാടം ബാലന്റെ ഭാര്യ രാധ(42)യാണ്‌ മരിച്ചത്‌.

കേരളത്തിലെ പേരുകേട്ട ആനകളിലൊന്നായ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനാണ്‌ ഇടഞ്ഞത്‌. തുമ്പിക്കൈകൊണ്ട്‌ എടുത്തെറിഞ്ഞ്‌ തല തകര്‍ന്നാണ്‌ രാധ മരിച്ചത്‌.

വെള്ളിയാഴ്‌ച രാവിലെ 10.30ന്‌, അടുത്തുനിന്നിരുന്ന ആനയുടെ മുകളില്‍ പിടിച്ചിരുന്ന കുട, രാമചന്ദ്രന്റെ കാഴ്‌ചയില്ലാത്ത വലതുകണ്ണിന്റെ ഭാഗത്ത്‌ കൊണ്ടതാണ്‌ പ്രശ്‌നമായത്‌. പനമ്പട്ട ഇട്ടുകൊടുത്തപ്പോള്‍, പട്ടയുടെ കൂര്‍ത്തഭാഗം ആനയുടെ നഖത്തിനിടയില്‍ കൊണ്ടു. തുടര്‍ന്ന്‌ ആന പിന്നിലേക്ക്‌ വലിഞ്ഞപ്പോള്‍ ഉണ്ടായ തിങ്ങലില്‍, കൂട്ടാനയുടെ മുകളില്‍ പിടിച്ചിരുന്ന കുടയുടെ ഭാഗം രാമചന്ദ്രന്റെ വലതുകണ്ണിനടുത്ത്‌ കൊണ്ടു. മുന്നോട്ടുചാടിയ ആന തോട്ടിയിട്ടു വലിച്ച പാപ്പാനേയുംകൊണ്ട്‌ നീങ്ങി. മുന്നില്‍ക്കണ്ട സ്‌ത്രീയെ തുമ്പിക്കൈകൊണ്ട്‌ മുകളിലേക്ക്‌ വലിച്ചെറിഞ്ഞു. മറ്റൊരു സ്‌ത്രീയെ കുത്താന്‍ ആഞ്ഞെങ്കിലും കൊമ്പുകള്‍ക്കിടയില്‍ പെട്ടതിനാല്‍ രക്ഷപ്പെട്ടു. ഓട്ടത്തിനിടയില്‍ വീണ ഒരു സ്‌ത്രീയ്‌ക്ക്‌ ആനയുടെ ചവിട്ടേറ്റു.

സുബ്രഹ്മണ്യക്ഷേത്രത്തിന്‌ അടുത്തെത്തിയപ്പോഴേക്കും ആനയെ തോട്ടികൊണ്ട്‌ നിയന്ത്രിക്കാന്‍ പാപ്പാന്‌ കഴിഞ്ഞു. ആനയെ ഉടനെ എറണാകുളത്തപ്പന്‍ മൈതാനത്തേക്ക്‌ മാറ്റി. പരിക്കേറ്റവരെ ഉടന്‍ ആംബുലന്‍സില്‍ ആസ്‌പത്രികളിലേക്ക്‌ കൊണ്ടുപോയി. തിക്കിലും തിരക്കിലും പെട്ടും നിലത്തുവീണ്‌ ചവിട്ടേറ്റുമാണ്‌ കൂടുതല്‍ പേര്‍ക്കും പരിക്ക്‌.

ആന ഇടഞ്ഞപ്പോള്‍ മുകളില്‍ ഉണ്ടായിരുന്ന നാലുപേര്‍ താഴേക്ക്‌ ചാടി. ശീവേലിത്തിടമ്പ്‌ താഴെ വീണു. തിടമ്പ്‌ പിടിച്ചിരുന്ന അജിമൂസി(49)ന്‌ വീണ്‌ കൈക്ക്‌ പരിക്കേറ്റു. ഇദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ പ്രവേശിപ്പിച്ചിട്ടുള്ള തങ്കം (68) പാലാരിവട്ടം, നന്ദിനി (59) പോണോത്ത്‌റോഡ്‌, ഗീതാ സിദ്ധന്‍ (47) ഷിപ്പിയാര്‍ഡ്‌ ഗേറ്റ്‌ എന്നിവരുടെ നില ഗുരുതരമാണ്‌.

നന്ദിത (19) കുമ്പളം, കമലാദേവി (59) എടത്തല, രാധാമണി (52) റെയില്‍വേ ക്വാര്‍ട്ടേഴ്‌സ്‌ എറണാകുളം എന്നിവരാണ്‌ മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലുള്ള മറ്റുള്ളവര്‍.

മോഹനന്‍ (55) അയ്യപ്പന്‍കാവ്‌, രുക്‌മിണി അമ്മ (63) തൃപ്പൂണിത്തുറ, കേരളവര്‍മ്മ തമ്പുരാന്‍ (70) ദിവാന്‍സ്‌ റോഡ്‌, സന്തോഷ്‌ (36) കമ്പിവേലിക്കകത്ത്‌ കാക്കനാട്‌, കോമളവല്ലി കൈപ്പട്ടൂര്‍ (60), ഷീല (42) പനമ്പിള്ളി നഗര്‍ കൈരളി അപ്പാര്‍ട്ട്‌മെന്റ്‌സ്‌, രാധ ആലുവ, കൊല്‍ക്കത്ത സ്വദേശികളായ തപതി ചക്രവര്‍ത്തി, മകന്‍ ഇന്ദ്രനീല്‍ ചക്രവര്‍ത്തി എന്നിവരാണ്‌ എറണാകുളം ജനറല്‍ ആസ്‌പത്രിയില്‍ ചികിത്സയിലുള്ളത്‌. കെ.ജി. വാര്യര്‍ (85), എന്‍. ഭാസ്‌കരമേനോന്‍ റോഡ്‌, പത്മ സദാശിവന്‍ (47) അമൃതാഫ്‌ളാറ്റ്‌ കാരിക്കാമുറി എന്നിവരെ എറണാകുളം ലക്ഷ്‌മി ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കു പുറമെ രണ്ടു മേളക്കാര്‍ അടക്കം നിരവധിപ്പേര്‍ ആസ്‌പത്രികളില്‍ പ്രാഥമികചികിത്സ തേടി.

മന്ത്രി എസ്‌. ശര്‍മയും ജില്ലാ കളക്ടര്‍ ഡോ. എം. ബീനയും ജനറല്‍ ആസ്‌പത്രി സന്ദര്‍ശിച്ചു. പരിക്കേറ്റവരുടെ ചികിത്സച്ചെലവ്‌ വഹിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എസ്‌. ശര്‍മ്മ അറിയിച്ചു.

സംഭവത്തെക്കുറിച്ച്‌ ജില്ലാ കളക്ടര്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുമെന്നും മന്ത്രി പറഞ്ഞു. മരിച്ച രാധയുടെ കുടുംബത്തിന്‌ കൊച്ചി ദേവസ്വം ബോര്‍ഡ്‌ ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. രാധയുടെ മക്കള്‍: രമ (നഴ്‌സ്‌, ഷറഫ്‌ ആസ്‌പത്രി), രതീഷ്‌.


Metrovaartha

എറണാകുളം ശിവക്ഷേത്രോത്സവ എഴുന്നള്ളിപ്പിനിടെ ഭഗവാന്റെ തിടമ്പേറ്റിയ ആന തൊഴാനെത്തിയ സ്ത്രീയെ തട്ടിയെറിഞ്ഞു. ഇവര്‍ തല്‍ക്ഷണം മരിച്ചു. അമ്പതു വയസുവരുന്ന തമിഴ്‌നാട്ടുകാരിയാണു മരിച്ചതെന്നു കരുതുന്നു.
ശിവക്ഷേത്രമതില്‍ക്കകത്തെ അയ്യപ്പന്‍കോവിലില്‍ ഇന്നു രാവിലെ പത്തരയോടെയായിരുന്നു സംഭവം. നൂറുകണക്കിനാളുകള്‍ ഈ സമയത്തു ക്ഷേത്രത്തിലുണ്ടായിരുന്നു. നിരവധിപേര്‍ക്കു പരിക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ഹോസ്പിറ്റലിലും ലക്ഷ്മി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇവരില്‍ നിരവധി അന്യസംസ്ഥാനക്കാരുമുണ്ട്‌.
ആറാട്ടിനു തിടമ്പേറ്റാന്‍ കൊണ്ടുവന്ന തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌. ഇന്നു വൈകിട്ടാണ്‌ ആറാട്ട്‌. രാവിലത്തെ എഴുന്നള്ളിപ്പിനിടെ തിടമ്പെടുക്കാനായി ആന മുന്നോട്ടാഞ്ഞപ്പോള്‍ ഇടഞ്ഞതാണെന്നു തെറ്റിദ്ധരിച്ചു ജനങ്ങള്‍ ബഹളംവയ്ക്കുകയും നാലുപാടും ഓടുകയുമായിരുന്നു. ആനയുടെ മുകളിലിരുന്നയാള്‍ പിടിച്ചിരുന്ന കുടയുടെ കാല്‍ ആനയുടെ മര്‍മസ്ഥാനത്തു കൊണ്ടെന്നു പറയുന്നു. ഇതെത്തുടര്‍ന്നു പരിഭ്രാന്തനായ ആന മുന്നില്‍ക്കണ്ടതെല്ലാം നശിപ്പിക്കുകയായിരുന്നെന്നു ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
ആനയെ ക്ഷേത്രമതിലിനു പുറത്തുകൊണ്ടുവന്നു തളച്ചു. ആനയ്ക്കു മദപ്പാടൊന്നുമില്ലെന്നാണു പൊലീസ്‌ വ്യക്തമാക്കിയത്‌. എന്നാല്‍ വൈകിട്ട്‌ ആറാട്ടെഴുന്നെള്ളിപ്പില്‍ നിന്നു രാമചന്ദ്രനെ ഒഴിവാക്കി. കേരളത്തില്‍ ഏറ്റവും തലപ്പൊക്കമുള്ള ആനകളിലൊന്നാണു തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍. പകരം ആരു തിടമ്പേറ്റുമെന്നു തീരുമാനിച്ചിട്ടില്ല. ജില്ലാ കലക്റ്റര്‍ ഡോ. എം. ബീന ആശുപത്രിയിലും ക്ഷേത്രത്തിലുമെത്തി. സിറ്റി പൊലീസ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ പി.എം. വര്‍ഗീസ്‌, സിഐ ജി. വേണു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും ഫയര്‍ഫോഴ്സ്‌ സംഘവും എത്തിയിരുന്നു.
ദിവാന്‍സ്‌ റോഡിലെ കേരളവര്‍മ തമ്പുരാന്‍(75), ആലുവ സ്വദേശി രാധ, പനമ്പിള്ളി നഗര്‍ സ്വദേശി സീത, തൃപ്പൂണിത്തുറ വടക്കേകോട്ട സ്വദേശി രുക്മിണിയമ്മ(63), കൊല്‍ക്കൊത്ത സ്വദേശി തപതി ചക്രവര്‍ത്തി(45), ഇന്ദ്രനീല്‍ ചക്രവര്‍ത്തി(22), കൈപ്പട്ടൂര്‍ സ്വദേശി കോമളവല്ലി(60), കാക്കനാട്‌ കമ്പിവേലിക്കര സന്തോഷ്‌(30), അയ്യപ്പന്‍കാവ്‌ സ്വദേശി മോഹനന്‍(55) എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അബോധാവസ്ഥയിലുള്ള രണ്ടുപേരെ തിരിച്ചറിയാനായിട്ടില്ല. ലക്ഷ്മി ഹോസ്പിറ്റലില്‍ അഞ്ചുപേര്‍ ചികിത്സയിലുണ്ട്‌.



Thursday, January 29, 2009

A Good Initiative from Temple Authorities

One more temple decided to remove elephant from "Para". After Kanichikulangara temple, Mullakkal Temple from Thrissur also decided to conduct "Para"with out elephant. Hope other temples will also follow this path.

Mathrubhumi (29/01/09)

മുല്ലയ്‌ക്കല്‍ ഭഗവതീക്ഷേത്രത്തില്‍ ദേശപ്പറയ്‌ക്ക്‌ ആനയെ ഒഴിവാക്കി

തൃശ്ശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ മുല്ലയ്‌ക്കല്‍ ഭഗവതീക്ഷേത്രത്തിലെ ഭരണിവേലയോടനുബന്ധിച്ചുള്ള ദേശപ്പറയെടുപ്പിന്‌ ആനയെ ഒഴിവാക്കി ക്ഷേത്രകോമരത്തിന്റെ നേതൃത്വത്തില്‍ പറയെടുക്കുന്നതിന്‌ ഉത്തരവായി. നാട്ടാനപരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ ആനയെവെച്ച്‌ പറയെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ്‌ തീരുമാനം.

മുല്ലയ്‌ക്കല്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷം പറയെടുപ്പിന്‌ നാട്ടാനപരിപാലനചട്ടം തടസ്സമാകുമെന്ന്‌ കാണിച്ച്‌ ഒരു ഭക്തന്‍ ഹൈക്കോടതിയില്‍ കേസ്‌ നല്‍കിയെങ്കിലും നാട്ടാനപരിപാലനചട്ടത്തിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്‌ മാത്രമേ പറയെടുപ്പ്‌ നടത്താവൂ എന്ന്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭരണിവേല ഫിബ്രവരി 2 തിങ്കളാഴ്‌ചയാണ്‌.



Lack of Facilities at Guruvayoor Elephant Camp

Why Guruvayoor Devaswam should maintain these poor creatures? They should stop this tradition immediately.

Mathrubhumi (29/01/09)

ഗുരുവായൂരില്‍ ആനകള്‍ക്ക്‌ സൗകര്യം പോരെന്ന്‌ ഉപസമിതി

ഗുരുവായൂര്‍:അറുപത്തിനാല്‌ ആനകളെ സംരക്ഷിക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനക്കോട്ടയില്‍ അത്രയും ആനകള്‍ക്ക്‌ സൗകര്യംപോരെന്ന്‌ ആനപരിപാലനനിയമം സംബന്ധിച്ച നിയമസഭാ ഉപസമിതി വിലയിരുത്തി.

ആനകളെ കുളിപ്പിക്കാന്‍ സൗകര്യമായ കുളം ഇല്ല. ശുദ്ധജലം നല്‍കാന്‍ സംവിധാനംകുറവ്‌, ആനകളെ നിര്‍ത്താന്‍ പച്ചിലമേഞ്ഞ ഷെഡ്‌ വേണം. തുടങ്ങിയ കാര്യങ്ങള്‍ ഉപസമിതിയംഗങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി.

നാട്ടാന പരിപാലനനിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട്‌ പൊതുജനാഭിപ്രായം തേടുന്നതിനും തെളിവെടുപ്പിനുമായാണ്‌ ഉപസമിതി ആനക്കോട്ടയിലെത്തിയത്‌.

ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ വി.രതീശന്‍, ജീവധനം സൂപ്രണ്ട്‌ വി.മോഹന്‍കുമാര്‍, ഫോറസ്റ്റ്‌ ഡെപ്യൂട്ടി റേഞ്ചര്‍ കെ.നസറുദ്ദീന്‍ കുഞ്ഞ്‌,ഡോക്ടര്‍മാരായ കെ.ഈശ്വരന്‍, സനല്‍ ജി.ചീരന്‍, പി.ബി.ഗിരിദാസ്‌ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Elephant Created Problems due to Intense Torture

Mathrubhumi (29/01/09)
ഇടഞ്ഞ ആന രണ്ടുമണിക്കൂര്‍ ജനത്തെ വിരട്ടി

കൊല്ലം:തിടമ്പും പൂജാരിയും പുറത്തിരിക്കേ കൊമ്പന്‍ ഇടഞ്ഞു. അടുത്തുനിന്ന ആനയെ കുത്തിമുറിവേല്‌പിച്ചു. ക്ഷേത്രവളപ്പിലെ മൂന്നു തെങ്ങുകള്‍ കുത്തിമറിച്ചു. മിനിബസ്സിന്റെ ചില്ല്‌ അടിച്ചുടച്ചു. ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ ഗേറ്റും തകര്‍ത്തു. രണ്ടുമണിക്കൂര്‍ പ്രദേശത്തെ കിടിലംകൊള്ളിച്ച ആന ഒടുവില്‍ ഉടമ എത്തിയപ്പോള്‍ വരുതിയിലായി. രക്ഷപ്പെട്ടെന്ന്‌ വിശ്വസിക്കാനാവാതെ പൂജാരി ആനപ്പുറത്തുനിന്ന്‌ ജീവിതത്തിലേക്കിറങ്ങി. പാപ്പാനെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

രാമന്‍കുളങ്ങര പടിഞ്ഞാറേകാവ്‌ ഗംഗാദേവീക്ഷേത്രത്തില്‍ (കൊച്ചുനട) ബുധനാഴ്‌ച വൈകിട്ടാണ്‌ സംഭവം. വെള്ളിമണ്‍ സ്വദേശി ഓമനക്കുട്ടന്റെ ഗണപതിയെന്ന ആനയാണ്‌ ഇടഞ്ഞത്‌. ശക്തികുളങ്ങര ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തിലെ പൂജാരി തിരുമുല്ലവാരം മുണ്ടഴികത്ത്‌ മഠത്തില്‍ പ്രസാദാ (22)ണ്‌ ആനപ്പുറത്തുനിന്ന്‌ പോറല്‍പോലുമേ'ാതെ രക്ഷപ്പെട്ടത്‌. പാപ്പാന്‍ പത്തനംതിട്ട സ്വദേശി അച്ചന്‍കുഞ്ഞാ (42)ണ്‌ പോലീസ്‌ കസ്റ്റഡിയിലായത്‌.

ക്ഷേത്രത്തില്‍ ഒമ്പതുദിവസമായി നടന്ന ഉത്സവത്തിന്റെ സമാപനമായിരുന്നു ബുധനാഴ്‌ച. തിടമ്പെഴുന്നള്ളത്തിനായി സമീപത്തുള്ള മണലില്‍ ക്ഷേത്രത്തിലേക്ക്‌ പോകാന്‍ മറ്റു രണ്ടാനകള്‍ക്കൊപ്പം തയ്യറായി നില്‍ക്കുമ്പോഴാണ്‌ ഗണപതി ഇടഞ്ഞത്‌. ഉച്ചമുതല്‍ ആനയെ ഉപദ്രവിക്കുകയായിരുന്ന പാപ്പാനോടുള്ള ദേഷ്യം മൂലമായിരുന്നു ഇതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാപ്പാനെ ലക്ഷ്യംവച്ച്‌ മുന്നോട്ടാഞ്ഞ ആന ക്ഷേത്രത്തിന്റെ ഗേറ്റ്‌ തകര്‍ത്തു. പിന്നീടാണ്‌ അക്രമം തുടങ്ങിയത്‌. ഇതോടെ ജനം വിരണ്ടു. സംഭവമറിഞ്ഞ്‌ അഗ്നിശമനസേനയും ശക്തികുളങ്ങരയില്‍നിന്ന്‌ പോലീസും കുതിച്ചെത്തിയെങ്കിലും ഒന്നും ചെയ്യാനയില്ല. തടിച്ചുകൂടിയ ജനത്തെ നിയന്ത്രിക്കാനും പോലീസ്‌ പാടുപെട്ടു. ആറരയോടെ എലിഫെന്റ്‌ സ്‌ക്വാഡ്‌ സ്ഥലത്തെത്തി. മയക്കുവെടി വയ്‌ക്കാന്‍ ആലോചിച്ചെങ്കിലും പുറത്ത്‌ ആളിരിക്കുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചു. ഏഴരയോടെ ഉടമ ഓമനക്കുട്ടന്‍ എത്തി പഴക്കുല നല്‍കിയതോടെയാണ്‌ ഗണപതി ശാന്തനായത്‌. നൊടിയിടയില്‍ ആനയെ തളയ്‌ക്കുകയും ചെയ്‌തു. ആനപ്പുറത്തുനിന്ന്‌ ഇറങ്ങിയ പ്രസാദിനെ ജനം അഭിനന്ദനം കൊണ്ടുമൂടി.




Prior Permission Required for Using Elephants in Temple Rituals

Mathrubhumi (29/01/09)

ആനയെഴുന്നള്ളിപ്പിന്‌ അനുവാദം വാങ്ങണം

തിരുവനന്തപുരം: ആനകളെ ഉത്സവങ്ങള്‍ക്ക്‌ എഴുന്നള്ളിക്കുന്നതിന്‌ ജില്ലാ കളക്ടറുടെയോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണം.

ഉത്സവങ്ങള്‍ക്ക്‌ എലിഫന്റ്‌സ്‌ക്വാഡിലെ വെറ്ററിനറി സര്‍ജന്മാരുടെ സേവനം ഉറപ്പുവരുത്തണം. ഉത്സവ സ്ഥലങ്ങളില്‍ പ്രതീക്ഷിക്കുന്ന ജനക്കൂട്ടത്തിനും ഉദ്ദേശിക്കുന്ന അത്രയും ആനകള്‍ക്കും യഥേഷ്ടം പെരുമാറാനുള്ള സ്ഥലം ഉണ്ടെന്ന്‌ ജില്ലാ പോലീസ്‌ സൂപ്രണ്ടില്‍ നിന്നോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്നോ അനുമതി പത്രം ഉണ്ടായിരിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു



Saturday, January 24, 2009

Elephant Drowned in Swamp (24/01/09)

An Article from Mathrubhumi and Deshabhimani Published on 24th January and from Kerala Kaumudi published on 25th January, says an elephant was fully drowned in a swamp near cochin. The elephant was hit by a car and later it fell into that swamp. The elephant was rescued after around 24 hours.

This elephant is owned by Polakkulam Narayanan (a poor elephant owner - is this the same person involved in the infamous Polakkulam Tourist Home Murder case?). Yet another example of the ignomious background of elephant owners of Kerala.

Mathrubhumi 24/01/09

കാര്‍ ഇടിച്ച്‌ വിരണ്ടോടിയ ആന ചതുപ്പില്‍വീണു

കൊച്ചി: കാര്‍ ഇടിച്ചതിനെ തുടര്‍ന്ന്‌ വിരണ്ടോടിയ ആന ചതുപ്പില്‍വീണു. പോളക്കുളം നാരായണന്റെ ഉടമസ്ഥതയിലുളള വിഷ്‌ണു നാരായണന്‍ എന്ന ആനയാണ്‌ ചതുപ്പില്‍ വീണത്‌. വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ്‌ കത്രിക്കടവിനു സമീപംവച്ച്‌ ആനയെ കാര്‍ ഇടിച്ചത്‌.

തുടര്‍ന്ന്‌ നഗരത്തിലൂടെ ഓടിയ ആന തേവര കിന്‍കോ ബോട്ട്‌ യാര്‍ഡിനു സമീപമുള്ള ചതുപ്പില്‍ വീണു. കാറില്‍ സഞ്ചരിച്ച രണ്ടുപേരെ പരിക്കുകളോടെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.






Wednesday, January 21, 2009

Elephant Attacked Bystander (Mathrubhumi 21/01/09)

കുന്നംകുളത്തിനടുത്ത്‌ ആനയിടഞ്ഞ്‌ യാത്രക്കാരനെ കുത്തി

തൃശൂര്‍: കോഴിക്കോട്‌ - തൃശൂര്‍ റൂട്ടില്‍ കുന്നംകുളത്തിനടുത്ത്‌ കേച്ചേരിയില്‍ ആന ഇടഞ്ഞ്‌ വഴിയാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

രാവിലെ കേച്ചേരിയില്‍ ബസ്‌ കാത്തുനില്‍ക്കുകയായിരുന്ന ശങ്കരന്‍ എഴുത്തച്ഛനെയാണ്‌ തൃശൂരിലെ ആളൂരില്‍ നിന്ന്‌ ഉത്സവത്തിന്‌ എഴുന്നള്ളിച്ച്‌ മടങ്ങുകയായിരുന്ന തൃത്തല്ലൂര്‍ മുരളീകൃഷ്‌ണന്‍ എന്ന ആന കുത്തിയത്‌. ഇയാളെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.

Sunday, January 18, 2009

A Poor (or a typical) Elephant Owner from Kerala

Look at an elephant owner from Kerala, having six elephants.... he is notorious criminal... (read the article published in Mathrubhumi on 18th Jan 2009)

Majority of the remaining elephant owners are also in one way or other involved in these kinds of activities...directly or indirectly...
Have you ever investigated into the real business behind the present day elephant owners?

Mathrubhumi (18/01/09)


വെട്ടുകുട്ടന്റെ സൈന്യത്തില്‍ ആനമുതല്‍ പാമ്പുവരെ

കൊല്ലം:'ഞാന്‍ വെട്ടുകുട്ടന്‍, കേട്ടു കാണും'-ഗുണ്ടാ ആക്ട്‌ പ്രകാരം അറസ്റ്റിലായ വെട്ടുകുട്ടന്‍ എന്ന പ്രകാശന്‍ സ്വയം പരിചയപ്പെടുത്തുന്നതിങ്ങനെ.

അത്യപൂര്‍വമാണ്‌ ഇയാളുടെ ജീവിതം. ആര്‍ക്കും പിടികൊടുക്കാതെ ചില അഭിഭാഷകരുടെയും രാഷ്‌ട്രീയക്കാരുടെയും തണലില്‍ വര്‍ഷങ്ങളായി ഗുണ്ടാ നേതാവായി വാഴുകയായിരുന്നു. മുമ്പ്‌ പല പോലീസ്‌ ഓഫീസര്‍മാരും രാത്രിയില്‍ മണിക്കൂറുകളോളം വെട്ടുകുട്ടന്റെ തൊട്ടുമുന്നില്‍ കാവലിരുന്നിട്ടുണ്ട്‌. ഒടുവില്‍ വിഷപ്പാമ്പുകളെക്കണ്ട്‌ അവരൊക്കെ പിന്‍മാറിയ കഥ നഗരത്തിന്‌ പറയാനുണ്ട്‌.

ഇയാള്‍ക്ക്‌ സ്വന്തമായി ആറ്‌ ആനകളുണ്ട്‌.ആനയോടൊപ്പമാണ്‌ ഉറക്കം. അതിവിദഗ്‌ധനായ പാമ്പാട്ടികൂടിയാണ്‌ പ്രകാശന്‍. പാമ്പ്‌ മുരുകന്‍ ഉറ്റ സുഹൃത്തും.

വിവിധ സ്ഥലങ്ങളിലുള്ള കാട്ടില്‍നിന്ന്‌ വിഷപ്പാമ്പുകളെ പിടിക്കുന്ന പ്രകാശന്‍ അവയെ സ്വന്തം താവളത്തില്‍ കൊണ്ടുവരും. ആനയെ കെട്ടുന്നതിന്‌ തൊട്ടടുത്തായി രാത്രിയിലും പകലും ഇവയെ തീറ്റ കൊടുത്ത്‌ പോറ്റും.

മുരുകന്‍ പിടിക്കുന്ന നിരവധി പാമ്പുകളെയും ഇയാള്‍ക്ക്‌ കൈമാറാറുണ്ടെന്ന്‌ എസ്‌.ഐ. അലക്‌സാണ്ടര്‍ തങ്കച്ചന്‍ പറഞ്ഞു.

ആന, അതിനിടയില്‍ പാമ്പ്‌, നടുവില്‍ പ്രകാശനും. പിന്നെ ആരും ധൈര്യപൂര്‍വം ഇയാളുടെ സങ്കേതത്തില്‍ കടക്കാന്‍ ശ്രമിക്കില്ല. ഈ 'സൈന്യ'ങ്ങള്‍ ഉള്ളതുകൊണ്ടു തന്നെയാണ്‌ ഇയാള്‍ ഇതുവരെ പോലീസ്‌ വലയില്‍ ആകാതിരുന്നതും. ജെല്ലിക്കെട്ട്‌ കാളയെ സംരക്ഷണത്തിനായി ഉപയോഗിച്ചത്‌ ഇതാദ്യവും.

കുറച്ചുനാള്‍മുമ്പ്‌ നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ ഇയാളുടെ വക ആന ഇടഞ്ഞു. അന്ന്‌ അതിന്റെ ചിത്രമെടുക്കാന്‍ തുനിഞ്ഞ പത്രഫോട്ടോഗ്രാഫര്‍മാരെ ഇയാള്‍ വിരട്ടി ഓടിച്ചിരുന്നു.




Saturday, January 17, 2009

Elephant Forced to do Temple Rituals, Even After a Surgery (Mathrubhumi - 17/1/09)

Immediately after a surgery to remove the broken glass (according to the article the size of the glass piece is around 3X4 inches)from the foot, the elephant was made to participate in the Temple rituals.
The news published in Mathrubhumi


കാലിലെ കുപ്പിച്ചില്ല്‌ നീക്കാന്‍ കൊമ്പന്‌ ശസ്‌ത്രക്രിയ

ശബരിമല: കാലില്‍ തറച്ച കുപ്പിമുറിയുടെ ബാക്കിഭാഗം നീക്കാന്‍ ഗജരാജന്‍ മലയാലപ്പുഴ രാജന്‌ സന്നിധാനത്ത്‌ ശസ്‌ത്രക്രിയ. ഏറെസമയത്തെ പ്രയത്‌നത്തിനുശേഷമാണ്‌ നാലിഞ്ച്‌ നീളവും മൂന്നിഞ്ച്‌ വീതിയുമുള്ള കുപ്പിമുറി ഡോക്ടര്‍മാര്‍ പുറത്തെടുത്ത്‌. പിന്നീട്‌ വേദനയോടെ, ആന എഴുന്നള്ളത്തിനെത്തി.

വ്യാഴാഴ്‌ച രാത്രിയാണ്‌ മാളികപ്പുറത്തിന്‌ സമീപം കൊമ്പനാനയുടെ കാലില്‍ കുപ്പിമുറി തറച്ചതും വേദനയുള്ളതിനാല്‍ എഴുന്നള്ളത്തില്‍നിന്ന്‌ ഒഴിവാക്കിയതും.

രാത്രിതന്നെ പമ്പയില്‍നിന്ന്‌ മൃഗഡോക്ടര്‍മാരായ ബെന്നപ്പന്‍, രമേശ്‌ എന്നിവര്‍ എത്തിയെങ്കിലും കുപ്പിമുറി പൂര്‍ണമായും നീക്കാനായില്ല. വെള്ളിയാഴ്‌ച പുലര്‍ച്ചയോടെ കോട്ടയത്തുനിന്ന്‌ ദേവസ്വത്തിന്റെ വെറ്ററിനറി സര്‍ജന്‍ ഡോ. ശശീന്ദ്രദേവ്‌ എത്തി ആനയെ മയക്കിയശേഷമായിരുന്നു ശസ്‌ത്രക്രിയ. പമ്പയിലെ ഡോക്ടര്‍മാരും ഒപ്പമുണ്ടായിരുന്നു. ആറിഞ്ചോളം ആഴമുണ്ട്‌ മുറിവിന്‌.

കുത്തിവയ്‌പിനെത്തുടര്‍ന്ന്‌ മണിക്കൂറുകളോളം മയക്കം തുടര്‍ന്ന ആനയെ മറ്റ്‌ അസ്വസ്ഥതകളില്ലാത്തതിനാല്‍ വൈകീട്ട്‌ എഴുന്നള്ളിച്ചു. പന്തളം രാജപ്രതിനിധിയെ സ്വീകരിക്കാനായിരുന്നു ആദ്യ യാത്ര. രാത്രി പതിനെട്ടാംപടിക്കലേക്ക്‌ മാളികപ്പുറത്തമ്മയുടെ തിടമ്പുമേറ്റി.

മലയാലപ്പുഴ ദേവസ്വംവക ഈ ആനയെയാണ്‌ കുറച്ച്‌ വര്‍ഷങ്ങളായി മകരവിളക്ക്‌ ഉത്സവത്തിന്‌ ശബരിമലയില്‍ എഴുന്നള്ളിക്കുന്നത്‌. മലയാലപ്പുഴ ക്ഷേത്രത്തില്‍നിന്ന്‌ ഇരുമുടിക്കെട്ടേന്തിയാണ്‌ ഈ കൊമ്പന്‍ ദിവസങ്ങള്‍ക്കുമുമ്പ്‌ മലകയറിയത്‌. പാപ്പാന്മാരായ സി.എന്‍. ശിവരാമനും ജി. സന്തോഷ്‌കുമാറും മറ്റൊരു സഹായിയും വനയാത്രയ്‌ക്ക്‌ ഒപ്പമുണ്ടായിരുന്നു.

ആനയ്‌ക്ക്‌ മുറിവേറ്റതറിഞ്ഞ്‌ മലയാലപ്പുഴനിന്ന്‌ ഒട്ടേറെപ്പേര്‍ വിവരം തിരക്കിക്കൊണ്ടിരുന്നു. പരിചയക്കാര്‍ അടുത്തുചെല്ലുമ്പോള്‍ കൊമ്പന്‍ കണ്ണീരൊഴുക്കിയത്‌ പലരെയും വേദനിപ്പിച്ചു. (what a stupidity..... feel pity for the journalist ..... When will our news papers stop these kinds of cheap sensationalism)


Second Elephant Related Death of the Year (Mathrubhumi daily 17/1/09)

പുല്ലൂരാംപാറയില്‍ ആനയുടെ ചവിട്ടേറ്റു മരിച്ചു

കോഴിക്കോട്‌: തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയുടെ ചവിട്ടേറ്റ്‌ യുവാവ്‌ മരിച്ചു.

പുല്‍പ്പള്ളി ചെറ്റപ്പാലം മണിയില്‍വീട്ടില്‍ രാജേഷ്‌(27)ആണ്‌ മരിച്ചത്‌. പുല്ലൂരാംപാറ പള്ളിപ്പടി മുരിങ്ങയില്‍ പാലത്തിനുസമീപത്താണ്‌ സംഭവമുണ്ടായത്‌.

തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയെ കൃഷി സ്ഥലത്തിനു സമീപം തളച്ചിരിക്കുകയായിരുന്നു.

ഈ സമയം ജോലികഴിഞ്ഞ്‌ അതുവഴി പോകുകയായിരുന്ന രാജേഷിനെ ആന ചവിട്ടികൊലപ്പെടുത്തുകയാണുണ്ടായത്‌. പാപ്പന്മാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം.




Saturday, January 10, 2009

A Welcome Step from Temple Authorities (Manaorama 10/1/09)

ÉùæÏ¿áMßÈá µøßÕàøÈ߈;ɵø¢ ɈAí

çºVJÜ:ÉùæÏ¿áMßÈí §Èß µøßÕàøÈ߈, ɵø¢ ɈAßW çÆÕàÕßd·Ù¢ ®ÝáKUßAá¢. ɵW ¦ÈæÏ ®ÝáKUßAáKÄßÈá ÕßÜAá ÕKçÄÞæ¿ÏÞÃá µÃß‚áµá{Bø çÆÕØb¢ ¦ÈæÏ ²ÝßÕÞAß Éµø¢ çÄAßX Ä¿ßÏßW ÄàVJ ɈAßW çÆÕßÏáæ¿ Äß¿çOxß ÉùæÏ¿áMá Äá¿BßÏÄí.

µøMáùæJ dÉÇÞÈ çÆÕàçfdÄÎÞÏ µÃß‚áµá{Bø çfdÄJßæa ÉøßÇßÏßæÜ 4500 Õà¿áµ{ßÜÞÏß ²øáÎÞØ¢ Èà{áK ÉùæÏ¿áMí §KæÜ Äá¿Bß. øIá Üf¢ øâÉ æºÜÕÝß‚á çÄAßXÄ¿ßÏßW ÈßVÎß‚ ɈAí æµÞJáÉÃßæºÏíÄí ¥ÜCøß‚ßGáIí. æºIçÎ{Jßæa ¥µO¿ßçÏÞæ¿ÏÞÃá Õßd·Ù¢ ɈAßçÜxß Õà¿áµ{ßW ®JáKÄí. ÉÜïAá ºáÎAÞX dÕÄÖáißçÏÞæ¿ ®Gá ÏáÕÞA{áIí.

ÈÞÜáçÉV fàÃßAáçOÞZ Îxá ÈÞÜá çÉV ¯æx¿áAá¢. Õà¿áµ{ßW ɈAí ÈßÜJßùAáçOÞZ çfdÄ ÖÞLß Éâ¼ È¿Jß dÉØÞÆ¢ æµÞ¿áAá¢.µÝßE ÕV×¢Õæø ¦ÈMáùJÞÃá çÆÕßÏáæ¿ Äß¿çOxßÏßøáKÄí. §JÕà ɈAßÜáU ÕøÕí ͵íÄVAá ÉáÄáÎÏÞÏß. çfdÄJßW ¥×í¿Î¢·ÜdÉÖíÈ¢ È¿Jß çÆÕßÏáæ¿ §¢·ßÄ¢ ÎÈØßÜÞAßÏÞÃá ɈAí ÄÏÞùÞAßÏÄí. ¦ÈÏ߈ÞJÄßÈÞW d·ÞÎàÃÕÝßµ{ßÜâæ¿ÏᢠØFøßAÞX µÝßÏáKáæIKá çfdÄ¢ d¿×ùV øÕàdwX ÉùEá. ¦ÈæÏ ®ÝáKUßAáKÄßÈá ÕßÜAá ÕKçÄÞæ¿ ÎßAÕÞùᢠçfdÄBZ ÉùæÏ¿áMí çùÞÁßæÜ dÉÇÞÈ ¼¢µí×Èáµ{ßW ÎÞdÄÎÞAßÏßøáKá.


‘No’ to elephant for festival at Alappuzha temple


R Ayyappan -
Source Expressbuzz.com

First Published : 13 Jan 2009 11:55:00 PM IST

THIRUVANANTHAPURAM: Finally, it was left to a goddess to speak up for the beleaguered elephant.

Bhadra, the presiding deity of Kanichukulangara Devi Temple, when an ‘ashtamangalyaprasnam’ was conducted to know her mind, said henceforth her idol would be mounted, not on the back of a hapless elephant, but on the shoulders of men who had undergone fasting and penance for 40 days.

Thus, at a time when temple festivals cannot do without elephants, the Kanichukulangara Temple in Alappuzha district has become the first in the State to discontinue the use of elephants.

On January 9, when the ‘parayeduppu’ procession was flagged off from the temple, the ‘thidambu’, for the first time in over half-a-century, was taken on a teakwood palanquin carried on the shoulders of four youths.

“The Devi was rightly angry. Taking the elephant for the ‘parayeduppu’ along highly-populated, congested areas is very risky. It is stressful for the elephant. The poor thing has to be on the road from early morning to long after midnight,” said Vellappally Natesan, president of the Kanichukulangara Devi Temple governing body.

“Not only this, the ‘thidambu’, at times, comes into contact with the electric lines on top.” A palanquin, Vellappally said, is highly secure. “It consumes much less space, there is no need to fear the electric lines, and is faster. And the procession can visit any number of houses without a prick of conscience,” he said. Until last year, an elephant was made to cover between 200-300 houses a day. The palanquin, made of teakwood, was constructed at a cost of Rs two lakh.

Two teams, of four youths each, have been selected to carry the palanquin.

“The selected ones should shun non-vegetarian food and liquor for 40 days. During this time, they will wear clothes provided by the temple,” Vellappally said.

Ana Premi Sanghom general secretary K. Venkitachalam said that the Kanichukulangara example could be replicated in other temples. “It reduces the sufferings of elephants. But if more temples follow suit, the gene
pool of elephants could be strengthened,” he said.

According to Venkitachalam, most of the elephants used for ‘parayeduppu’ by temples are below the age of 15.

“Walking all the day suffering the heat along congested roads and trampling on sharp objects, the animal is badly weakened. By the time the festival is over, they fall ill and gradually die,” he said.

Of the total 696 captive elephants in the State, only 112 elephants are aged below 15 years.


Saturday, January 3, 2009

The first elephant related death of 2009 (Malayala Manorama 3/1/09)

ÉÞÜJßWÈßKá çÄÞGßW Õàà ¦ÈÏáæ¿ ¥¿ßÏßWæMGí ÉÞMÞX Îøß‚á



ùÞKß_æÉøáÈÞ¿í: Ä¿ß Éß¿ßAáKÄßÈßæ¿ µÞÜß¿ùß ÉÞÜJßW ÈßKá çÄÞGßW Õàà ¦ÈÏáæ¿ ¥¿ßÏßWæMGí ²KÞ¢ ÉÞMÞX Îøß‚á. øIÞ¢ ÉÞMÞÈí ÉøáçAxá. Ø¢ÍÕJßÈá çÖ×¢ Üfc¢ æÄxß µAÞGÞxßW ®JßÏ ¦È ÈÞÜá ÎÃßAâV ÉøßdÍÞLß Øã×í¿ß‚á.

èÕµßGí ¦ùøçÏÞæ¿ ¦ÈæÏ µáøáAßGá Ä{‚á. ÎÃßÎÜ µùßAÞGâV ÎÜçÎW ÕàGßW ÌÞܺdwX ÈÞÏøáæ¿ ÎµX dÉØÞÆí (39) ¦Ãí Îøß‚Äí. ÉøáçAx ¥¿ß‚ßMáÝ ¥ÜßÎáAí ÎÃAáÝßÏßW ÎçÈÞ¼ßæÈ (30) ÉJÈ¢ÄßG ¼ÈùW ¦ÖáÉdÄßÏßW dÉçÕÖßMß‚á. µùᵂÞW µâdÄMUßW É¿ßEÞçxÄßW ×Þ¼ß ¯dÌÙÞÎßçaÄÞÃí çµÖÕX ®K ¦È.

ÕÏùXÎøáÄß æÉÞzÏíAW Éß. ®Øí. ÁÞÈßçÏÜßæa ÉáøÏß¿JßW ÈßKá Îáùß‚ çÄAá Ä¿ßÏáÎÞÏß èµÕøßÏ߈ÞJ ÉÞÜJßW ®JßÏçMÞZ ¦ÈÏáæ¿ µÞÜß¿ùß. ²øáÕÖçJAá ºøßE ¦ÈÏáæ¿ µÞÜí ÉßKßçÜæA¿áMßAÞX ÉÞMÞX dÉØÞÆí dÖÎß‚á. §ÄßÈßæ¿ ¦ÈÏáæ¿ ÄáOß ÄGß dÉØÞÆí çÄÞGßçÜAá ÕàÃá. ÉßKÞæÜ 15 ¥¿ß ÄÞÝíºÏáU çÄÞGßçÜAí ¦ÈÏᢠÕàÃá.

dÉØÞÆßæa Îáµ{ßÜÞÃí ¦È ÕàÃÄí. µáÄùß ®ÝáçKx ¦È çÄÞGßÜâæ¿ ÄÞçÝAá ÈàBß. ÉJÈ¢ÄßG ¼ÈùW ¦ÖáÉdÄßÏßW ®Jß‚çMÞçÝAᢠdÉØÞÆí Îøß‚á. ¦ÈMáùJá ÈßKá ÄÞæÝ ÕàÃÞÃí ÎçÈÞ¼ßÈá ÉøáçAxÄí. Ø¢ÍÕJßÈá çÖ×¢ ÎÀJßW çÄÞGßÜâæ¿ ÄÞçÝAá ÈàBßÏ ¦È µAÞGÞxßæÜJßÏÞÃí ÈßKÄí. ¥Fø Õæø ¦È ¦xßW ÄæK ÈßÜÏáùMß‚á. ÉßKà¿í Õ¿¢ ®ùßEá µáøáAßGá Ä{ÏíAáµÏÞÏßøáKá.


മാതൃഭൂമി


റാന്നി: തടിപിടിക്കുന്നതിനിടെ പാലത്തില്‍നിന്ന്‌ തോട്ടിലേക്ക്‌ വീണ ആനയുടെ അടിയില്‍പ്പെട്ട്‌ ഒന്നാം പാപ്പാന്‍ മരിച്ചു. ആനപ്പുറത്തുനിന്ന്‌ തെറിച്ചുവീണ രണ്ടാം പാപ്പാന്‌ പരിക്കേറ്റു. തോട്ടിലൂടെ ഒരുകിലോമീറ്ററോളം നടന്ന്‌ കക്കാട്ടാറ്റില്‍ എത്തിയ ആനയെ നാലുമണിക്കൂറിനുശേഷം മയക്കുവെടിവെച്ച്‌ തളച്ചു.

ഒന്നാം പാപ്പാന്‍ മണിമല കറിക്കാട്ടൂര്‍ പതാലിപ്ലാവ്‌ കോളനിയില്‍ മേലേത്തുവീട്ടില്‍ താമസിക്കുന്ന പ്രസാദ്‌ (39) ആണ്‌ മരിച്ചത്‌. പരിക്കേറ്റ രണ്ടാം പാപ്പാന്‍ അടിച്ചിപ്പുഴ ആലിമുക്ക്‌ മാണക്കുഴിയില്‍ മനോജിനെ (30) പത്തനംതിട്ട ജനറല്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്‌ച പകല്‍ രണ്ടരയോടെ പെരുനാട്‌ വയറന്‍മരുതിയിലാണ്‌ സംഭവം. കൂത്രപ്പള്ളി പടിഞ്ഞാറ്റേതില്‍ ഷാജി എബ്രഹാമിന്റെ 'കേശവന്‍' ആനയാണ്‌ തടി വലിക്കുന്നതിനിടയില്‍ വീതി കുറഞ്ഞ കോണ്‍ക്രീറ്റ്‌ പാലത്തില്‍നിന്നുവീണത്‌. പിന്നോട്ടുനടന്ന്‌ തടി വലിക്കുന്നതിനിടെ അടിതെറ്റി വീഴുകയായിരുന്നു.

മരിച്ച പ്രസാദ്‌ മണിമല ആലപ്ര വിഷ്‌ണുവിലാസത്തില്‍ നാരായണന്‍ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്‌. മായയാണ്‌ ഭാര്യ. ഏഴുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.